കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിതാ എസ് നായരുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസാരിക്കുന്നതിന്റെ ചിത്രം പുറത്തായി. പൊതു പരിപാടിയില്‍ ഒരു കയ്യില്‍ രേഖകളുമായി മുഖ്യമന്ത്രിയുടെ അടുത്ത് ചെന്ന് സരിത സംസാരിക്കുന്നതിന്റെ ചിത്രം കൈരളി ചാനലാണ് ചിത്രം പുറത്ത് വിട്ടത്.
കോട്ടയം കടപ്ലാമറ്റത്ത് 2012 ജനുവരി 14 ന് നടന്ന 'ജലനിധി' യുടെ പരിപാടിക്കിടെ ഇരുവരും സംസാരിക്കുന്നതാണ് ചിത്രത്തിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിന്റെയോ ഉമ്മന്‍ചാണ്ടിയുടെയോ പ്രതികരണം പുറത്തുവന്നിട്ടില്ല.
അതേസമയം നിയമസഭയെ കബളിപ്പിച്ച മുഖ്യമന്ത്രി രാത്രിതന്നെ രാജിവെക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഇടതുപക്ഷത്തിന്റെ സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ രാജിവെക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
Related News: കൈരളി പുറത്തുവിട്ട ചിത്രം വ്യാജമെന്നും അല്ലെന്നും; ഫേസ്ബുക്കില്‍ തുറന്നപോര്
കോട്ടയം കടപ്ലാമറ്റത്ത് 2012 ജനുവരി 14 ന് നടന്ന 'ജലനിധി' യുടെ പരിപാടിക്കിടെ ഇരുവരും സംസാരിക്കുന്നതാണ് ചിത്രത്തിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിന്റെയോ ഉമ്മന്‍ചാണ്ടിയുടെയോ പ്രതികരണം പുറത്തുവന്നിട്ടില്ല.

Related News: കൈരളി പുറത്തുവിട്ട ചിത്രം വ്യാജമെന്നും അല്ലെന്നും; ഫേസ്ബുക്കില്‍ തുറന്നപോര്
Keywords : Kochi, Oommen Chandy, Resignation, Case, Photo, Channel, Kottayam, Kodiyeri Balakrishnan, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.