കണ്ണൂര്‍: (www.kvartha.com 20.05.2020) സുഖത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി കുവൈറ്റില്‍ മരിച്ചു. കണ്ണൂര്‍ മേലെ ചൊവ്വ സ്വദേശി അനൂപാ (51)ണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ഏറെക്കാലമായി ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു.
ഈ മാസം പത്താം തീയതി മുതല്‍ അദാന്‍ ആശുപത്രിയില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പതിനഞ്ചുവര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു.
പരേതനായ അണിമല് കരുണാകരന്റെയുംപുത്തന്പുരയില് ലീലയുടെയും മകനാണ്. ഭാര്യ ജിഷ. മക്കള്‍: പൂജ, അശ്വതി.
കഴിഞ്ഞ ദിവസം അസുഖത്തെ തുടര്‍ന്ന് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി കരിയാന്‍കണ്ടി ഇസ്മാ ഈല്‍ (54) മരിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ റിയാദ് ദാറു ശിഫ ആശുപത്രിയില്‍ വച്ചാണ് ഇദ്ദേഹം മരിച്ചത്.
അസുഖ ബാധിതനായി ബത്ഹ ശാറ ഗുറാബിയിലെ താമസസ്ഥലത്ത് കഴിഞ്ഞ ഇദ്ദേഹത്തെ കെഎംസിസി ജീവകാരുണ്യപ്രവര്‍ത്തകന്‍ മഹബൂബ് കണ്ണൂരാണ് ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയിലെത്തിച്ചത്. ഏറെക്കാലമായി റിയാദിലുള്ള ഇദ്ദേഹം ആദ്യം പ്രിന്റിങ് രംഗത്താണ് പ്രവര്‍ത്തിച്ചിരുന്നത്. ഒടുവില്‍ ബത് ഹയില്‍ ഒരു ജനറല്‍ സര്‍വിസ് ഓഫീസില്‍ ജോലി ചെയ്യുകയായിരുന്നു.
ഈ മാസം പത്താം തീയതി മുതല്‍ അദാന്‍ ആശുപത്രിയില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പതിനഞ്ചുവര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു.
പരേതനായ അണിമല് കരുണാകരന്റെയുംപുത്തന്പുരയില് ലീലയുടെയും മകനാണ്. ഭാര്യ ജിഷ. മക്കള്‍: പൂജ, അശ്വതി.
കഴിഞ്ഞ ദിവസം അസുഖത്തെ തുടര്‍ന്ന് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി കരിയാന്‍കണ്ടി ഇസ്മാ ഈല്‍ (54) മരിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ റിയാദ് ദാറു ശിഫ ആശുപത്രിയില്‍ വച്ചാണ് ഇദ്ദേഹം മരിച്ചത്.
അസുഖ ബാധിതനായി ബത്ഹ ശാറ ഗുറാബിയിലെ താമസസ്ഥലത്ത് കഴിഞ്ഞ ഇദ്ദേഹത്തെ കെഎംസിസി ജീവകാരുണ്യപ്രവര്‍ത്തകന്‍ മഹബൂബ് കണ്ണൂരാണ് ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയിലെത്തിച്ചത്. ഏറെക്കാലമായി റിയാദിലുള്ള ഇദ്ദേഹം ആദ്യം പ്രിന്റിങ് രംഗത്താണ് പ്രവര്‍ത്തിച്ചിരുന്നത്. ഒടുവില്‍ ബത് ഹയില്‍ ഒരു ജനറല്‍ സര്‍വിസ് ഓഫീസില്‍ ജോലി ചെയ്യുകയായിരുന്നു.
Keywords: Kannur native dies in Kuwait, Kannur, Health, Heal and Fitness, Local-News, News, Dead, hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.