Arrested | യുപിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ ആശുപത്രിക്ക് പുറത്ത് പാര്‍ക് ചെയ്തിരുന്ന കാറിനുള്ളില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തതായി പരാതി; മൂന്നുപേര്‍ അറസ്റ്റില്‍
Dec 11, 2023, 18:11 IST
ലക് നൗ: (KVARTHA) യുപിയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. സംഭവത്തില്‍ മൂന്നുപേരെയും പൊലീസ് അറസ്റ്റുചെയ്തു. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കിങ് ജോര്‍ജ് മെഡികല്‍ യൂനിവേഴ്സിറ്റിക്ക് മുന്‍വശം നിര്‍ത്തിയിട്ട കാറില്‍ വെച്ചാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. അറസ്റ്റിലായവരില്‍ സത്യം എന്നുപേരുള്ള ഒരാള്‍ മെഡികല്‍ കോളജിനു സമീപം ചായക്കട നടത്തുന്നയാളാണ്. ഈ കടയില്‍ ചായ കുടിക്കാനെത്തുന്നതിനാല് പെണ്‍കുട്ടിക്ക് ഇയാളുമായി പരിചയമുണ്ടായിരുന്നു.
തന്റെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സഹായിക്കണമെന്ന് പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടിയെ കാറിനകത്തേക്ക് വിളിച്ചത്. തുടര്‍ന്ന് അകത്ത് തള്ളുകയായിരുന്നു. പിന്നീട് മൂന്നുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. അതിനു ശേഷം റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തും.
കിങ് ജോര്‍ജ് മെഡികല്‍ യൂനിവേഴ്സിറ്റിക്ക് മുന്‍വശം നിര്‍ത്തിയിട്ട കാറില്‍ വെച്ചാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. അറസ്റ്റിലായവരില്‍ സത്യം എന്നുപേരുള്ള ഒരാള്‍ മെഡികല്‍ കോളജിനു സമീപം ചായക്കട നടത്തുന്നയാളാണ്. ഈ കടയില്‍ ചായ കുടിക്കാനെത്തുന്നതിനാല് പെണ്‍കുട്ടിക്ക് ഇയാളുമായി പരിചയമുണ്ടായിരുന്നു.
തന്റെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സഹായിക്കണമെന്ന് പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടിയെ കാറിനകത്തേക്ക് വിളിച്ചത്. തുടര്‍ന്ന് അകത്ത് തള്ളുകയായിരുന്നു. പിന്നീട് മൂന്നുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. അതിനു ശേഷം റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തും.
Keywords: Girl attacked In Parked Car Outside Medical College In Lucknow: Police, Lucknow, News, Crime, Criminal Case, Attacked, Girl, Arrested, Police, Tea Stall, Hospital, Treatment, Car, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.