കഴിഞ്ഞ ദിവസം ബാറില്‍ വച്ച് നടന്ന അക്രമത്തില്‍ സാരമായി പരിക്കേറ്റ ന്യൂസിലാന്‍് ക്രിക്കറ്റ് താരം ജെസ്സി റൈഡറുടെ ആരോഗ്യ നിലയില്‍ പുരോഗതി. അതേസമയം ആക്രമിളെ പോലീസ് അറസ്റ്റ് ചെയ്തു. 20 വയസുള്ള യുവാവിനെയും അയാളുടെ 37 വയസുള്ള ബന്ധുവിനെയുമാണ് അറസറ്റ് ചെയ്തത്. ഇവരെ വ്യാഴാഴ്ച്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
ആക്രമണത്തിന് മുമ്പ് മദ്യപിച്ചിരുന്നെങ്കിലും യാദ്രശ്ചികമായിരുന്നില്ല ആക്രമണം എന്നാണ് പോലീസ് നിഗമനം. തികച്ചും യാദ്രശ്ചികമായിരുന്നു ആക്രമണം എന്നാണ് മാധ്യമങ്ങല്‍ രേഖപ്പെടുത്തിയത്. റൈഡറുടെ ആരോഗ്യ നിലയിലുള്ള പുരോഗതിയില്‍ മാനേജറും കുടുംബാംഗങ്ങളും ആശുപത്രി അധികൃതരോടുള്ള തൃപ്തി രേഖപ്പെടുത്തി.
ഏപ്രില്‍ നാലിന് തുടങ്ങാനിരിക്കുന്ന ഐ.പി.എല്ലിനു വേണ്ടി ഇന്ത്യയിലേക്ക് മടങ്ങാനിരിക്കെയാണ് ആക്രമണം ഉണ്ടായത്. ഐ.പി.എല്ലില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് അംഗമാണ് റൈഡര്‍. ഡെല്‍ഹി ഡെയര്ഡെവിള്സ ടീം അംഗങ്ങള്‍ ജെസ്സിക്ക് ആശംസകല് നേര്‍ന്നു.
Keywords: Jesse Ryder, Attack, Bar, South Island, Christchurch, Hospital, Critical condition, Coma, Medical staff, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ആക്രമണത്തിന് മുമ്പ് മദ്യപിച്ചിരുന്നെങ്കിലും യാദ്രശ്ചികമായിരുന്നില്ല ആക്രമണം എന്നാണ് പോലീസ് നിഗമനം. തികച്ചും യാദ്രശ്ചികമായിരുന്നു ആക്രമണം എന്നാണ് മാധ്യമങ്ങല്‍ രേഖപ്പെടുത്തിയത്. റൈഡറുടെ ആരോഗ്യ നിലയിലുള്ള പുരോഗതിയില്‍ മാനേജറും കുടുംബാംഗങ്ങളും ആശുപത്രി അധികൃതരോടുള്ള തൃപ്തി രേഖപ്പെടുത്തി.
ഏപ്രില്‍ നാലിന് തുടങ്ങാനിരിക്കുന്ന ഐ.പി.എല്ലിനു വേണ്ടി ഇന്ത്യയിലേക്ക് മടങ്ങാനിരിക്കെയാണ് ആക്രമണം ഉണ്ടായത്. ഐ.പി.എല്ലില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് അംഗമാണ് റൈഡര്‍. ഡെല്‍ഹി ഡെയര്ഡെവിള്സ ടീം അംഗങ്ങള്‍ ജെസ്സിക്ക് ആശംസകല് നേര്‍ന്നു.
Keywords: Jesse Ryder, Attack, Bar, South Island, Christchurch, Hospital, Critical condition, Coma, Medical staff, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.